പാനൂരിൽ ആമസോൺ കമ്പിനിയുടെ ഡെലിവറി ബോയിക്കെതിരെ അക്രമം ; നാല് പേർക്കെതിരെ കേസ്.

പാനൂരിൽ ആമസോൺ കമ്പിനിയുടെ  ഡെലിവറി  ബോയിക്കെതിരെ അക്രമം ;  നാല് പേർക്കെതിരെ കേസ്.
Jun 28, 2025 10:34 PM | By Rajina Sandeep

പാനൂർ:  (www.panoornews.in)പാനൂരിൽ ആമസോൺ കമ്പിനിയുടെ സാധനങ്ങൾ വിതരണം ചെയ്യാനെത്തിയ യുവാവാണ് അതിക്രമത്തിനിരയായത്. യാസീൻ പള്ളിക്ക് സമീപത്തെ അജ്മലിനാണ് മർദ്ദനമേറ്റത്. ഓൺ ലൈൻ സ്ഥാപനമായ

ആമസോണിൻ്റെ ഡെലിവറിയുമായി ബന്ധപ്പെട്ട് മാവിലാട്ട് മുക്കിൽ വെച്ചാണ് ഇന് ഒരു സംഘം അജ്മലിനെ ക്രൂരമായി അക്രമിച്ചത്.

പാനൂർ സ്വദേശികളായ ഉനൈസ് , ജംഷീർ തുടങ്ങി കണ്ടാലറിയുന്ന നാല് പേർ മർദ്ദിച്ചെന്നാണ് പരാതി. കേസെടുത്ത പൊലീസ് പ്രതികൾക്കെതിരെ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Violence against Amazon delivery boy in Panur; case filed against four people.

Next TV

Related Stories
മലപ്പുറത്ത് ചികിത്സ കിട്ടാതെ കുട്ടി മരിച്ചെന്ന സംഭവം  ; ഖബറടക്കിയ മൃതദേഹം പുറത്തെടുത്തു, പോസ്റ്റ്മോർട്ടം നാളെ

Jun 28, 2025 10:28 PM

മലപ്പുറത്ത് ചികിത്സ കിട്ടാതെ കുട്ടി മരിച്ചെന്ന സംഭവം ; ഖബറടക്കിയ മൃതദേഹം പുറത്തെടുത്തു, പോസ്റ്റ്മോർട്ടം നാളെ

മലപ്പുറത്ത് ചികിത്സ കിട്ടാതെ കുട്ടി മരിച്ചെന്ന സംഭവം ; ഖബറടക്കിയ മൃതദേഹം പുറത്തെടുത്തു, പോസ്റ്റ്മോർട്ടം നാളെ...

Read More >>
ചമ്പാട് വെസ്റ്റ് യുപി സ്കൂളിൽ പിടിഎ ജനറൽ ബോഡി യോഗവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു.

Jun 28, 2025 08:13 PM

ചമ്പാട് വെസ്റ്റ് യുപി സ്കൂളിൽ പിടിഎ ജനറൽ ബോഡി യോഗവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു.

ചമ്പാട് വെസ്റ്റ് യുപി സ്കൂളിൽ പിടിഎ ജനറൽ ബോഡി യോഗവും അനുമോദന ചടങ്ങും...

Read More >>
കണ്ണൂരിൽ ബസിൽ ഡ്രൈവർക്കു നേരെ അക്രമം ;  ഓടിക്കൊണ്ടിരുന്ന ബസ് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചു

Jun 28, 2025 07:44 PM

കണ്ണൂരിൽ ബസിൽ ഡ്രൈവർക്കു നേരെ അക്രമം ; ഓടിക്കൊണ്ടിരുന്ന ബസ് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചു

കണ്ണൂരിൽ ബസിൽ ഡ്രൈവർക്കു നേരെ അക്രമം ; ഓടിക്കൊണ്ടിരുന്ന ബസ് നിയന്ത്രണം വിട്ട് പോസ്റ്റിൽ...

Read More >>
അടിവയറ്റിൽ വീക്കമുണ്ടോ? വടകര പാർകോയിൽ ഹെർണിയക്ക് പരിഹാരമായി ലാപ്പറോസ്കോപിക് ശസ്ത്രക്രിയ

Jun 28, 2025 02:56 PM

അടിവയറ്റിൽ വീക്കമുണ്ടോ? വടകര പാർകോയിൽ ഹെർണിയക്ക് പരിഹാരമായി ലാപ്പറോസ്കോപിക് ശസ്ത്രക്രിയ

വടകര പാർകോയിൽ ഹെർണിയക്ക് പരിഹാരമായി ലാപ്പറോസ്കോപിക്...

Read More >>
Top Stories










https://panoor.truevisionnews.com/ -